പ്രത്യേക സഹായം നല്‍കുന്ന പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശവുമായി പാകിസ്താന്‍. സഹായം പിന്‍വലിക്കുന്ന കാര്യം ഒരിക്കല്‍ പോലും ഇന്ത്യ പാകിസ്താനെ അറിയിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം ആവശ്യമാണെന്ന് ഇമ്രാന്‍ ഖാന്റെ വാണിജ്യ ഉപദേഷ്ടാവ് അബ്ദുള്‍ റസാഖ് ദാവൂദ് പറഞ്ഞു.